Monday, November 28, 2011

New KNM Unit established at Edavanakad

KNM Edavanakad Unit ശാഖ തെരഞ്ഞെടുപ്പു 28- നവംബര്‍ 2011 നു
നടന്നു. താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
President - Moideen master
Gen. Sec - Samad Madani
Vice President - V.A. Ibraheem Madani
Treasurer- Kochahamed E.K.
Committee members:
Ashiq Madani
Kochahamed
Naseer
Ayoob

Wednesday, August 24, 2011

ഇഅ്തികാഫ് പള്ളിയില് തന്നെ ആകണമെന്നുണ്ടോ?

റമദാനിലെ അവസാന പത്തിലെ ഇഅ്തികാഫ് പള്ളിയില് തന്നെ ആകണമെന്നും വീട്, കട തുടങ്ങിയിടങ്ങളിലേക്കു പോലും പോകരുതെന്നും നിബന്ധനയുണ്ടോ? ഇങ്ങനെ വരുമ്പോള് ഭാര്യയും കൊച്ചുകുട്ടികളുമുള്ള വീട്ടുകാര്ക്ക് ഭജനമിരിക്കാനാകുമോ? ഇനി ഭര്ത്താവ് ഇരുന്നാല് തന്നെ ഈയൊരു ആരാധനാകര്മം കൊണ്ട് കുടുംബത്തെ കഷ്ടപ്പെടുത്തലാകില്ലേ അത്?

പി മുഹമ്മദ് മുസ്തഫ കല്പറ്റ 


ഇഅ്തികാഫ് പള്ളികളില് ആകണമെന്ന് വിശുദ്ധഖുര്ആനില് (2:187) നിന്ന് തന്നെ ഗ്രഹിക്കാം. ജുമുഅത്ത് പള്ളികളില് തന്നെ ആകണമോ എന്ന കാര്യത്തില് പൂര്വികപണ്ഡിതന്മാര് ഏകാഭിപ്രായക്കാരായിരുന്നില്ല. ഇഅ്തികാഫ് റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില് തന്നെ ആകണമെന്നില്ല. ആ ദിവസങ്ങളിലാണ് കൂടുതല് ശ്രേഷ്ഠതയുള്ളതെന്നു മാത്രം. റമദാനിലെ മറ്റു ദിവസങ്ങളിലും ശവ്വാലിലെ പത്തുദിവസങ്ങളിലും നബി(സ) ഇഅ്തികാഫ് നിര്വഹിച്ചതായി ബുഖാരിയും മുസ്ലിമും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.

ഇഅ്തികാഫ് നിര്വഹിക്കുന്നതിനിടയില് വീട്ടിലോ മറ്റോ പോകരുതെന്ന് നബി(സ) വിലക്കിയിട്ടില്ല. എന്നാല് ഇഅ്തികാഫിനിടയില് ആവശ്യത്തിനല്ലാതെ നബി(സ) വീട്ടില് പോകാറുണ്ടായിരുന്നില്ലെന്ന് ആഇശ(റ) പറഞ്ഞതായി ബുഖാരി റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. `മനുഷ്യന്റെ ആവശ്യത്തിന് വേണ്ടിയല്ലാതെ' എന്നാണ് മുസ്ലിമിന്റെ റിപ്പോര്ട്ടിലുള്ളത്. പ്രസിദ്ധ ഹദീസ് പണ്ഡിതനായ സുഹ്രി ഇതിന് നല്കിയ വിശദീകരണം മലമൂത്രവിസര്ജന ആവശ്യം എന്നാണ്. മറ്റു ആവശ്യങ്ങളുടെ കാര്യത്തില് പ്രമുഖ പണ്ഡിതന്മാര് ഏകാഭിപ്രായക്കാരല്ല. തിന്നാനും കുടിക്കാനും വേണ്ടി പള്ളിയില് നിന്ന് പുറത്തുപോകാവുന്നതാണെന്ന് ചില പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇഅ്തികാഫ് നിര്വഹിക്കുന്നവന് രോഗിയെ കാണാന് പോവുകയോ ജനാസയില് പങ്കെടുക്കുകയോ ഭാര്യാ സംസര്ഗത്തില് ഏര്പ്പെടുകയോ ചെയ്യാതിരിക്കുന്നതും അനിവാര്യമായ ആവശ്യത്തിനുവേണ്ടിയല്ലാതെ പള്ളിയില് നിന്നു പുറത്തുപോകാതിരിക്കുന്നതും നബിചര്യയാണെന്ന് ആഇശ(റ) പറഞ്ഞതായി അബൂദാവൂദ് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.

ഇഅ്തികാഫ് ഒരു നിര്ബന്ധമല്ലാത്ത (ഐച്ഛികമായ) പുണ്യകര്മമത്രെ. വലിയ വിഷമം കൂടാതെ നിര്വഹിക്കാന് കഴിയുന്നവരേ അത് ചെയ്യേണ്ടതുള്ളൂ. ഭര്ത്താവ് ഇഅ്തികാഫ് നിര്വഹിക്കുന്നതുകൊണ്ട് ഭാര്യയ്േക്കാ മക്കള്ക്കോ ഗുരുതരമായ കഷ്ടനഷ്ടങ്ങള് നേരിടുമെങ്കില് അത് ഒഴിവാക്കുകയാണ് നല്ലത്.

Muslim- Shabab
 ആഭരണത്തിന്റെ സകാത്ത്‌ പണമായി നല്‍കാമോ?

ആഭരണത്തിനു സകാത്തുണ്ടോ? ഉണ്ടെങ്കില്‍ എത്രയാണ്‌ അതിന്റെ അളവ്‌; പണമായി നല്‍കുന്നതില്‍ വിരോധമുണ്ടോ? 


ഫാത്തിമ ബീവി എറണാകുളം

അംറുബ്‌നു ശുഐബ്‌(റ) മുഖേന അദ്ദേഹത്തിന്റെ പിതാമഹനില്‍ നിന്ന്‌ അബൂദാവൂദ്‌, തിര്‍മിദി, നസാഈ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഒരു സ്‌ത്രീയും തന്റെ മകളും കൂടി നബി(സ)യുടെ അടുക്കല്‍ ചെന്നു. മകളുടെ കൈയില്‍ രണ്ടു സ്വര്‍ണവളകളുണ്ടായിരുന്നു. നബി(സ) ചോദിച്ചു: ``നീ ഇതിന്റെ സകാത്ത്‌ കൊടുക്കാറുണ്ടോ?'' ആ സ്‌ത്രീ പ്രതിവചിച്ചു: ``ഇല്ല.'' നബി(സ) ചോദിച്ചു: ``ഈ രണ്ടു വളകള്‍ക്ക്‌ പകരം ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു നിനക്ക്‌ രണ്ടു തീവളകള്‍ അണിയിച്ചുതരുന്നത്‌ ഇഷ്‌ടമായിരിക്കുമോ?'' അത്‌ കേട്ടപ്പോള്‍ അവള്‍ ആ വളകള്‍ അഴിച്ചിട്ടു.

അബൂദാവൂദും ദാറഖുത്വ്‌നിയും ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: ``ഉമ്മുസലമ(റ) സ്വര്‍ണത്തിന്റെ പാദസരങ്ങള്‍ അണിയാറുണ്ടായിരുന്നു. ഒരിക്കല്‍ അവര്‍ നബി(സ)യോട്‌ ചോദിച്ചു: ഇത്‌ കന്‍സ്‌ (നിഷിദ്ധമായ നിക്ഷേപം) ആണോ? നബി(സ) പറഞ്ഞു: നീ അതിന്റെ സകാത്ത്‌ കൊടുത്തിട്ടുണ്ടെങ്കില്‍ അത്‌ കന്‍സ്‌ അല്ല.''

ഈ ഹദീസുകളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ ആഭരണത്തിന്‌ സകാത്ത്‌ നിര്‍ബന്ധമാണെന്നത്രെ. ഇരുപത്‌ ദീനാറില്‍ (ഏകദേശം പത്തര പവനില്‍) താഴെയുള്ള സ്വര്‍ണത്തിന്‌ സകാത്ത്‌ നല്‍കേണ്ടതില്ലെന്ന്‌ റസൂല്‍(സ) പറഞ്ഞതായി അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇരുപത്‌ ദീനാറിന്‌ അര ദീനാര്‍ അഥവാ രണ്ടര ശതമാനം എന്ന അനുപാതത്തിലാണ്‌ സകാത്ത്‌ നല്‍കേണ്ടതെന്നും പ്രസ്‌തുത ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സകാത്തായി നല്‍കുന്നത്‌ ആഭരണത്തിന്റെ ഒരു ഭാഗമോ സ്വര്‍ണം തന്നെയോ ആകണമെന്നില്ല. അത്രയും മൂല്യമുള്ള കറന്‍സി ആയാലും മതിയാകും. നബി(സ)യുടെ കാലത്ത്‌ സ്വര്‍ണ-വെള്ളി നാണയങ്ങളാണ്‌ പ്രചാരത്തിലുണ്ടായിരുന്നത്‌. പില്‍ക്കാലത്ത്‌ മുസ്‌ലിം നാടുകളിലും മറ്റു രാജ്യങ്ങളിലുമെല്ലാം പല തരം നാണയങ്ങളും പേപ്പര്‍ കറന്‍സികളും നിലവില്‍വന്നു. സകാത്തായും സ്വദഖയായും അവയൊക്കെ നല്‍കാമെന്ന കാര്യം മുസ്‌ലിം പണ്ഡിതന്മാര്‍ തര്‍ക്കം കൂടാതെ അംഗീകരിച്ചിട്ടുണ്ട്‌.

Muslim - Shabab

Tuesday, August 2, 2011


_ çÈÞOòæa ÎøcÞÆµ\ _

R¦V (dÕÄçJÞæ¿ÞM¢) ¥ØÄc¢ ÉùÏÜᢠ¥ÈÞÖÞØc dÉÕVJÈB{ó¢ èµæÕ¿ßÏáKßÜðçÏÞ ¥ÕX Äæa Ífà ÉÞÈàÏB\ ©çÉfòAóKÄßW ¥ÜðÞÙóÕòÈí ÄÞWÉøcÎòÜð.Q
                                    (Ìá¶Þøò, ¥ÌôÆÞÕôÆí,ÄóVÎóÆß)

¥ÌâØ§ìÆ¡ (ù) ÈòçÕÆÈ¢: ùØôW(Ø) ÉùEó: R¥JÞÝ¢ ²øÈád·ÙÎÞµáKá. ¥ÄßÈÞW ²øá §ùAí æÕU¢ §ùAßæAÞIÞæÃCòÜᢠÈßB\ -§Äí ©çÉfòAÞÄßøßAáµ. ®LáæµÞæIKÞWÿ¥JÞÝ¢ µÝßAáKÕVAí ¥ÜðÞÙáÕßæa µÞøáÃcÕó¢ ÎÜAáµ{óæ¿ dÉÞVÅÈÏó¢ ©IÞµóKÄÞáQ.
                                     (¥Ù¡NÆ¡)

¥ÈØ¡ (ù) ÈòçÕÆÈ¢:ÈÌß (Ø) ÉùEó: RçÈÞO¡ ÄóùAóÕÞX ÇãÄßµÞÃßAóK µÞÜçJÞ{¢ ¼ÈB\ ÈzÏòÜÞÏòøòAó¢.Q                                                      (Ìá¶Þøò,ÎáØíÜò¢)

_ çÈÞOí ÄáùAóçOÞÝóU dÉÞVÅÈ _

RÆÞÙ¢ ÖÎߺîó; ¾øOóµ\ ÈÈEó; ¥ÜðÞÙó §»òæºîCòW dÉÄßËÜ¢ ©ùMÞÏò.Q   
                                                       (ÆÞùµbáÈò, ¥ÌôÆÞÕôÆí, ÈØÞ§ì)
_ èÜÜJóWµbÆùᑚ dÉÞVÅÈ _
R¥ÜðÞÙóçÕ, Èà ÉÞÉB\ æÉÞùáJáæµÞ¿áAóKÕÈÞÃí. Èà ÉÞÉB\ æÉÞùáJáæµÞ¿áAÞX §×í¿æM¿óKÕÈóÎÞÃí. ¥ÄßÈÞW ®æa ÉÞÉBæ{ Èà æÉÞùáJáÄçøÃçÎQ
                                                           (¥Ù¡NÆ¡,§ÌíÈóÎÞ¼,ÄóVÎóÆß)


__ ùÎÆÞX µïÞØóµ\ __
07-08-2011 ¾ÞÏV 10 AM Éá{òAÈÞGí ³ÁßçxÞùòÏ¢: ¥ºî¿AÎóU µó¿á¢Ì¢
                                                         (¥ÌíÆáWÙØàÌí ÎÆÈß)
14-08-2011 ¾ÞÏV 10 AM HIHSS ÙÞ\ : ÄìÙàÆó¢ ÌÆùó¢  (§ÌíùÞÙࢠ®¿ÕAÞ¿¡)

21-08-2011 ¾ÞÏV 10 AM HIHSS ÙÞ\ : ØbÏ¢ ÕòºÞøÃ   (§¶íÌÞW ÌóØíÄÞÈß)
 

Sunday, September 5, 2010

ISM എടവനക്കാട് യൂനിറ്റ് സംഘടിപിച്ച റമദാന്‍ ക്ലാസ്സുകളുടെ വീഡിയോ CD കള്‍ ഉടന്‍ തന്നെ ലഭ്യമാകും 
( ഇന്ഷ അല്ലാഹ് )
ആവശ്യം ഉള്ളവര്‍ മെയില്‍ ചെയ്യുക .
Mail id :  ismekd@gmail.com

Friday, August 27, 2010

"ഖുര്‍ആനിലൂടെ......"
റമദാന്‍ ദഅവാ പ്രോഗ്രാം 
  എല്ലാ ദിവസവും 
രാവിലെ 4 :30AM  ന് ജയ് ഹിന്ദ്‌ TV യില്‍.
അവതാരകന്‍ : സ്വലഹുദീന്‍ മദനി 

Sunday, August 22, 2010

Sura ; 97 AL-QADR - THE POWER (or FATE)

In the name of Allah, the Compassionate, the Merciful.

Surely We have revealed this (Qur’an) in the night of Qadr.[1]

And what will make
you understand, what the night of Qadr is![2]

The night of Qadr is better than one
thousand months.[3]

The angels and the Spirit (Gabriel) come down with every
decree, by the leave of their Lord,[4]

that night is the night of Peace, till the break of dawn.[5]